Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance

പിഎസ്‌സി നിയമന തട്ടിപ്പ്; അന്വേഷണം ആഭ്യന്തര വിജിലന്‍സിന്

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ വ്യക്തമാക്കി. അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന തട്ടിപ്പ് അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്പിക്ക് കൈമാറിയത്.

അതേസമയം, പിഎസ്‌സി നിയമന ക്രമക്കേട് പുറത്തുവന്നത് വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ക്രമക്കേട് പുറത്തായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പിഎസ്‌സി തലപ്പത്ത് നടന്നിരുന്നു. ഇതും വിവാദമായ സാഹചര്യത്തിലാണ് മറ്റു വഴികളില്ലാതെ ക്രമക്കേടുകളിലെ അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്പിക്കു കൈമാറാന്‍ ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തീരുമാനമായത്.

നിയമന ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിക്കാന്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചെങ്കിലും അത് പിഎസ്‌സി ചെയര്‍മാന്‍ അട്ടിമറിച്ച് അന്വേഷണം പരീക്ഷാ കണ്‍ട്രോളറെ ഏല്‍പ്പിച്ചതാണ് വീണ്ടും വിവാദമായത്. ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗത്തില്‍ ചില അംഗങ്ങള്‍ ചെയര്‍മാന്‍റെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

തുടര്‍ന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം റദ്ദാക്കി ആഭ്യന്തര വിജിലന്‍സിനെത്തന്നെ അന്വേഷണം ഏല്‍പിക്കാന്‍ ചെയര്‍മാന്‍ തീരുമാനിച്ചത്. പ്ലാനിംഗ് ബോര്‍ഡ് ചീഫ് പരീക്ഷയിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്‍സ് എസ്പി അന്വേഷിക്കുക. അതേസമയം, പിഎസ്‌സിക്കെതിരേ ഉയര്‍ന്നിട്ടുള്ള മറ്റു പരാതികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാരായിരിക്കും തീരുമാനമെടുക്കുക.

ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്‌സ്‌പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്.

District News

കെഎസ്ഇബി അസി. എന്ജിനിയർമാരുടെ ഓഫീസുകളിൽ വിജിലൻസ് പരിശോധന

ആലപ്പുഴ: കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിലെ ക്രമക്കേട് കണ്ടെത്താൻ ജില്ലയിലെ കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർമാരുടെ ഓഫീസുകളിൽ വിജിലൻസ് പരിശോധന. ചേർത്തല, എസ്.എൽ. പുരം, അമ്പലപ്പുഴ, എടത്വ, മങ്കൊമ്പ് തുടങ്ങിയ ഓഫീസുകളിലായിരുന്നു പരിശോധന. ചേർത്തല കെഎസ്ഇബി ഈസ്റ്റ് അസിസ്റ്റന്‍റ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ 16,500 രൂപ ഗൂഗിൾ പേ വഴി കൈമാറിയതായി കണ്ടെത്തി.

എസ്.എൽ. പുരം അസിസ്റ്റന്‍റ് എൻജിനിയറുടെ കാര്യാലയത്തിൽ ടെൻഡർ നടപടികളുടേത് അടക്കമുള്ള ഫയലുകൾ സൂക്ഷിക്കുന്നില്ലെന്നു വ്യക്തമായി. കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലേ മറ്റു കാര്യങ്ങൾ കണ്ടെത്താനാകൂ.

കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. കരാറുകാരിൽനിന്ന് കമ്മീഷൻ വാങ്ങിയായിരുന്നു ഇത്. ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളുടെ പരിശോധന നടത്താതെ ബില്ലുകൾ മാറി നല്കുന്നതായും വിജിലൻസിനു വിവിരം ലഭിച്ചിരുന്നു.

മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി അനധികൃത കിഴിവു നല്കൽ, ക്രമക്കേട് കണ്ടെത്താതിരിക്കാൻ മീറ്റുകൾ തകരാറിലാക്കുക തുടങ്ങിയ വിവരങ്ങളും വിജിലൻസിനു ലഭിച്ചിരുന്നു.

അഴിമതി വിവരം അറിയിക്കാം

അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസിനെ അറിയിക്കാം. 1064 (ടോൾഫ്രീ), 859290900, 9447789100 (വാട്സപ്പ്).

District News

വിജിലന്‍സ് അവബോധ സെമിനാർ സംഘടിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ


കൊച്ചി: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആഹ്വാനം ചെയ്ത വിജിലന്‍സ് അവബോധ വാരത്തോടനുബന്ധിച്ച് വിജിലന്‍സ്: നമ്മുടെ പങ്കിട്ട ഉത്തരവാദിത്തം എന്ന വിഷയത്തിലൂന്നി ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സോണല്‍ ഓഫീസില്‍ സമഗ്രതാ പ്രതിജ്ഞാ ചടങ്ങും വിജിലന്‍സ് അവബോധ സെമിനാറും സംഘടിപ്പിച്ചു.


സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോളിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമഗ്രതാ പ്രതിജ്ഞയെടുത്തു. സോണല്‍ വിജിലന്‍സ് ഓഫീസര്‍ കെ.എസ്. ശക്തിബാലന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു.


ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്‍റെ കൂട്ടായ കടമയെക്കുറിച്ചും സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍ സംസാരിച്ചു.

Kerala

ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതി; വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയു‌ടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്‍റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.

കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്‍റെ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നേരത്തെയുള്ള കണ്ടെത്തൽ.

Kerala

ക്ഷേത്രങ്ങളിലെ തട്ടിപ്പും വെട്ടിപ്പും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന്‍റെ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്‍റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.

ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്‍റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.

എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്‍ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.

Latest News

Corehub Up